‘സഭായോഗം’ ഞായറാഴ്ച മാത്രമോ? വേദപഠനവും, പ്രാര്‍ത്ഥനയും സഭായോഗമോ? അപ്പോസ്തല പ്രവര്‍ത്തി രണ്ടാം അധ്യായത്തില്‍ കാണുന്ന കൃത്യമായ ഏഴ് കാര്യങ്ങള്‍ ആദിമ സഭയെപ്പോലെതന്നെയുള്ള മാതൃക ഇന്നത്തെ സ്ഥലം സഭകളും അനുവര്‍ത്തിക്കണം. (1). രക്ഷിക്കപ്പെട്ടു, (2)സ്നാനപ്പെട്ടു, (3)വേര്‍പെട്ടു
Category: പുതിയ നിയമ ഉപദേശങ്ങള്‍
പുതിയ നിയമ സഭയുമായി ബന്ധപ്പെട്ട ഉപദേശങ്ങള്‍ ഇവിടെ ചേര്‍ത്തിരിക്കുന്നു.
സഹോദരിമാരുടെ മുടി മുറിക്കാമോ ?ബോബ് ചെയ്യുന്നത് ശരിയാണോ ?പെണ്‍കുഞ്ഞുങ്ങളുടെ തലമുടി ബോയ്സ് കട്ട് ചെയ്യാമോ ?സഭാവിശ്വാസികളുടെ ഫാഷന്‍ ഹെയര്‍ കട്ടിംഗ് ബൈബിള്‍ എന്ത് പറയുന്നു ?
പ്രാരംഭമായി ദൈവം മനുഷ്യനെ സൃഷ്ടിച്ചതെന്തിനു, യിസ്രയേലുമായി ഉണ്ടായിരുന്ന ബന്ധം, അബ്രഹാം ആരായിരുന്നു, ശിഷ്യന്മാര്‍ക്ക് കര്‍ത്താവിനോടുണ്ടായിരുന്ന ബന്ധം എന്നിവ നമ്മുക്ക് ഒന്ന് പരിശോധിക്കാം. “ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു.
പ്രാദേശീക സഭ പരിശുദ്ധാത്മാവിനാല്‍ കൂട്ടിവരുത്തപ്പെടണം..
പ്രാദേശീക സഭ പരിശുദ്ധാത്മാവിനാല്‍ കൂട്ടിവരുത്തപ്പെടുന്നതിനു നാലു സാദൃശ്യങ്ങള്‍ ദൈവ വചനത്തില്‍ നിന്ന് പഠിക്കാവുന്നതാണ്. അതില്‍ ഓരോന്നും ‘പേര് വെളിപ്പെടുത്താത്ത’ ഒരു ദാസന്റെ പ്രവര്‍ത്തനവും ഒപ്പം ‘വെവ്വേറെ തരത്തിലുള്ള’ പരിശുദ്ധാത്മാവിന്റെ പ്രവര്‍ത്തനവും വെളിപ്പെടുത്തുന്നു. സുവിശേഷ വിരുന്നിലേക്കായി
സഹോദരിമാര്‍ മൗനമായിരിക്കുമ്പോള്‍ തന്നെ, സഭയില്‍ സഹോദരന്മാരും സഹോദരിമാരും തുല്യരായിരിക്കുന്നത് എങ്ങനെയാണ് ?
സ്ഥലം സഭയില്‍ സഹോദരന്മാര്‍ പ്രസംഗിക്കുന്നു, പ്രാര്‍ഥിക്കുന്നു, സ്തോത്രം ചെയ്യുന്നു സഹോദരിമാര്‍ മൗനമായി ഇരിക്കുന്നു, എന്നതിന്‍റെ അര്‍ത്ഥം സഹോദരിമാര്‍ സഹോദരന്മാരെക്കാള്‍ വിലകുറഞ്ഞവര്‍ ആണ് എന്നല്ല. സഹോദരന്മാര്‍ നിവര്‍ത്തിക്കുന്നത് ദൈവവചനം പറയുന്ന നായകത്വ (Headship) ശുശ്രുഷയാണ്. “അതിൽ
ഒരു വിശ്വാസിക്ക് തന്റെ സ്ഥലം സഭയോട് എത്രമാത്രം പ്രതിബദ്ധത ഉണ്ടായിരിക്കണം?
അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയര്‍ക്ക് എഴുതിയപ്പോള്‍, “ഞാന്‍ നിങ്ങളെ വന്നു കണ്ടിട്ടോ ദൂരത്തിരുന്നു നിങ്ങളുടെ അവസ്ഥ കേട്ടിട്ടോ നിങ്ങള്‍ ഏകാത്മാവില്‍ നിലനിന്നു എതിരാളികളാല്‍ ഒന്നിലും കുലുങ്ങിപ്പോകാതെ ഏകമനസ്സോടെ സുവിശേഷത്തിന്റെ വിശ്വാസത്തിന്നായി പോരാട്ടം കഴിക്കുന്നു എന്നു ഗ്രഹിക്കേണ്ടതിന്നു ക്രിസ്തുവിന്റെ
സഹോദരന്മാര്‍ സഭയില്‍ ശബ്ദത്തില്‍ പ്രാര്‍ത്ഥിക്കുന്നത് സഭയില്‍ ആയിരിക്കുന്ന സഹോദരിമാരുടെ ആത്മീയ വിഷയങ്ങളെയും വഹിച്ചു കൊണ്ടല്ലേ?
സഭാകൂടിവരവുകളില്‍ സഹോദരന്മാര്‍ക്ക് മാത്രമേ സഭാമദ്ധ്യേ ശബ്ദമുയര്‍ത്തി പ്രാര്‍ത്ഥിക്കുവാന്‍ ദൈവവചനം അനുശാസിക്കുന്നുള്ളൂ. 1 കൊരിന്ത്യര്‍ 14: 34,35 “വിശുദ്ധന്മാരുടെ സര്‍വ്വസഭകളിലും എന്നപോലെ സ്ത്രീകള്‍ സഭായോഗങ്ങളില്‍ മിണ്ടാതിരിക്കട്ടെ; ന്യായപ്രമാണവും പറയുന്നതുപോലെ കീഴടങ്ങിയിരിപ്പാനല്ലാതെ സംസാരിപ്പാന്‍ അവര്‍ക്കു അനുവാദമില്ല. അവര്‍
കര്‍ത്തൃമേശയില്‍ പങ്കുകൊള്ളെണ്ടവര്‍ ആരെല്ലാം? യോഗ്യത എന്ത്?
ഒന്നാം നൂറ്റാണ്ടിലെ എല്ലാ വിശ്വാസികളും കര്‍ത്താവിന്‍റെ കല്‍പന പ്രകാരം, രക്ഷിക്കപ്പെട്ടവര്‍ വിശ്വാസ സ്നാനത്തിലൂടെ കര്‍ത്താവിനെ സാക്ഷിച്ചവര്‍ തിരുവത്താഴം ആചരിച്ച് കര്‍ത്താവിന്‍റെ മരണത്തെ ഓര്‍ത്തു വന്നു. ഞാന്‍ വരുവോളം എന്ന് പറഞ്ഞു ഏല്പിച്ചിട്ട് ഉള്ളത് കൊണ്ട്
കര്‍ത്തൃമേശ ആചരിക്കുന്നതിനുള്ള അടിസ്ഥാന പ്രമാണം എന്താണ്?
കര്‍ത്താവായ യേശുക്രിസ്തു തന്നെയാണ്, തന്നെ കാണിച്ചു കൊടുത്ത രാത്രിയില്‍ കര്‍ത്തൃമേശ (തിരുവത്താഴം) സ്ഥാപിച്ചത്. മത്തായി 26:26-29, മാര്‍ക്കോസ് 14:22-25, ലൂക്കോസ് 22: 18-20 എന്നീ സുവിശേഷ ങ്ങളില്‍ ഇത് സംബന്ധമായി രേഖപ്പെടുത്തിയിട്ടുണ്ട്. പുതിയനിയമസഭ അത്
എന്താണ് കൂട്ടായ്മ (Fellowship) – ഒരു അവലോകനം
കൂട്ടായ്മക്ക് മൂന്ന് തലങ്ങളുണ്ട് (A) പുത്രനോടുള്ള കൂട്ടായ്മ , (B) ദൈവഭവനത്തിലെ കൂട്ടായ്മ , (C) പ്രാദേശിക സഭയിലെ കൂട്ടായ്മ (A) പുത്രനോടുള്ള കൂട്ടായ്മ 1 കൊരിന്ത്യര്‍ 1:9 നാം ഇങ്ങനെ വായിക്കുന്നു ,
