ദൈവം കല്പ്പിച്ചതനുസരിച്ചു അബ്രാഹാം തന്റെ ഏകജാതനായ മകനെ, യിസ്ഹാക്കിനെ ദൈവത്തിനായി യാഗം അര്‍പ്പിക്കുവാന്‍ തയ്യാറായി. അബ്രാഹം അതികാലത്തെ എഴുന്നേറ്റു യാഗാര്‍പ്പണത്തിനു ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും നടത്തി ആരാധന കഴിക്കുന്നതിന്നായി യാത്ര പുറപ്പെട്ടു. തന്റെ സമയവും
